Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack Case

മുന്‍ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്‌: ഒന്നാം പ്രതി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ വധശ്രമമടക്കം അനാവശ്യമായി ചേര്‍ത്തതാണെന്നും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് എം.സി. അതുല്‍ നല്‍കിയ ഹര്‍ജിയാണു പിന്‍വലിച്ചത്.

നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍, വധശ്രമം അടക്കം വകുപ്പുകള്‍ ഒഴിവാക്കി കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുറ്റപത്രം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇന്നലെ ഹര്‍ജി വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള്‍ പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.

Kerala

യദുവിനെ ആക്രമിച്ച കേസ്: ആര്യ രാജേന്ദ്രൻ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബസ് കണ്ടക്ടർ എന്നിവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി.

ആര്യ രാജേന്ദ്രന്‍റെ ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദിന്‍റെ ഭാര്യ ആര്യ എന്നിവർക്കു കോടതി വീണ്ടും നോട്ടിസ് അയച്ചു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണു കേസ് പരിഗണിക്കുന്നത്.

2024 ഏപ്രിൽ 27 ന് രാത്രി 10 നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവർ യദുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നാണു കേസ്.

പോലീസ് അന്വേഷണത്തിൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് യുദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതി നോട്ടീസ് അയച്ചത്.

District News

ബസ് തടഞ്ഞ് ആക്രമണം ഒന്പത് പേർക്കെരേ കേസ്

വൈപ്പിൻ: ബസ് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒമ്പതംഗസംഘം ബസിൽ കയറി ആക്രമിക്കുകയും ബസിന്‍റെ ചില്ല്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.

വൈപ്പിൻ റൂട്ടിൽ ഓടുന്ന അഹദ എന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവർ നായരമ്പലം സ്വദേശി സഞ്ജു, ഇയാളുടെ പിതാവ്, സുഹൃത്തുക്കളായ ശരത്ത്, സായന്ത്, എളങ്കുന്നപ്പുഴ സ്വദേശി ഷംസാദ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത് .


കഴിഞ്ഞദിവസം എടവനക്കാട് അണിയിൽ സ്റ്റോപ്പിലായിരുന്നു ആക്രമണം. രണ്ട് മോട്ടോർ ബൈക്കുകളിലായി എത്തിയ സംഘം ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമാർ എന്ന ബസ് റോഡിൽ തടഞ്ഞിട്ട് ഡ്രൈവർ എളങ്കുന്നപ്പുഴ പരത്തിയേഴത്ത് രാരീഷ് (36), സുഹൃത്തുക്കളായ ഞാറക്കൽ സ്വദേശി പൃഥിലാൽ (30), അഖിൽ (25) എന്നിവരെ സ്റ്റീൽ പൈപ്പും ഹെൽമറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് ഡ്രൈവർമാരായ രാരീഷും, സഞ്ജുവും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്

Latest News

Corehub Up